Thursday 23 January 2014

കാഴ്ച

യാത്രയിൽ   എപോഴാണ്      കെട്ടിടം   ശ്രദയിൽപെട്ടതെനോർമയില.   പണ്ടെന്നോ   കേട്ടുമറന്ന 


മുത്തശ്ശികഥകളിലെ   യക്ഷികളുടെ   പ്രതികാരതിനിരയായ   ഇല്ലാത്തിന്റെ   അവശിഷ്ടങ്ങൾ 


പോലെ,    അതുമല്ലെങ്കിൽ      യക്ഷികൾ  കൂട്ടമായും  ഒറ്റയ്കുമൊക്കെ   സ്വയിര്യ  വിഹാരം 


നടത്തുന്ന   ഇടിഞ്ഞു   പൊളിഞ്ഞ   കെട്ടിടം!   


അങ്ങനെ ഒരു look  ഒക്കെ    കെട്ടിടത്തിനുമുണ്ടായിരുന്നു.
  

മേൽകൂരയില്ലാത്ത   ഏതാനും   ചുവരുകൾ   പൂർത്തിയാവാത്ത   ഏതോ   സ്വപ്നത്തിൻറെ   


ഭാരവും   പേറി   വല്ലാത്ത   തളർച്ചയോടെ   നിൽക്കുന്നു.   പച്ചപ്പിൻറെ   ലാഞ്ചന  


 പോലുമില്ലാത്ത   നീളൻ   പുല്ലുകൾ  അഹങ്കാരത്തോടെ  തലയുയർത്തിപ്പിടിച് 


കൂടെത്തന്നെയുണ്ട്. ചുറ്റുമുണ്ടാവുന്ന മാറ്റങ്ങളോനും ശ്രെദികാതെ ആ ചുവരുകളും 


നീളൻ പുല്ലുകളും സദാ കലഹിച്ചുകൊണ്ടിരികുകയനെനു  തോനുന്നു. എന്തിനേറെ 


കാറ്റിനെപൊലും അവ വകവെകാറില്ല. പിനീടെപോഴോ ഏതോ കാഴ്ച്ചയിൽ എനിക്ക് 


തോനി ആ കെട്ടിടം ആരുടെയോ ഒരു സ്വപ്നം ഏതോ ഒരു ചുവപ് നാടയിൽ കുടുങ്ങി 


കിടകുനതാനെനു. ഇതു ഇരുപതാം നൂടാണ്ടായതിനാലും യക്ഷികഥകക് 


വല്യ  scope  ഇല്ലാത്തതിനാലും  രണ്ടാമത്  പറഞ്ഞതാകാം  ശരിയെന്ന  നിഗമനത്തിൽ 


ഞാൻ  എത്തി.  എങ്കിലും യാത്രയിലെപ്പോഴും ആ സ്ഥലം ഏന്നെ വിശാലമായി 


ചിന്തിക്കാൻ  പ്രേരിപ്പിചുകൊണ്ടിരുന്നു. കാരണം മുത്തശ്ശികഥകളെ ഞാനെനും അത്ര 


മേൽ സ്നേഹിക്കുന്നു

Saturday 18 January 2014

ഗീതയുടെ സന്ദേശം

സംഭവിച്ചതെല്ലാം  നല്ലതിന്, സംഭവികുനതെല്ലാം   നല്ലതിന്,

ഇനി സംഭവികുനതും  നല്ലത്, നഷ്ടപെട്ടതോർത്ത്  എന്തിനു  ദു:ഖികുന്നു?

 നഷ്ടപെടതെന്തെങ്കിലും  നീ   കൊണ്ടുവന്നതാണോ?

നശിച്ചതെന്തെങ്കിലും  നീ സൃഷ്ടിച്ചതാണോ

 നീ  നേടിയതെല്ലാം

നിനക്ക്  ഇവിടെനിനും  ലഭിച്ചതാണ്.

നിനകുള്ളതെല്ലാം  ഇവിടെനിന് നേടിയതാണ്.  

ഇന്നു നിനകുള്ളതെല്ലാം  ഇന്നലെ

മറ്റരുടെതോ ആയിരുന്നു.

നാളെ അത് മറ്റരുടെയോ ആകും.

മാറ്റം പ്ര കൃതി  നിയമമാണ് .
പൂമര തണലും  എലഞ്ഞിമര ച്ചോടും വല്ലാതെ മാറിപോയി.
  നെല്ലിമരം അവിടെയെങ്ങും  കണ്ടതേയില്ല .
എന്തിനേറെ എലഞ്ഞിമരതിൽ പതിവായി കാണാറുള്ള
ചൊറിയാൻ പുഴുകളും ഇപോഴില്ല.
 കുറുകി കുറുകി നടക്കുന്ന അമ്പല പ്രാവുകളും എങ്ങോ പോയി.

എല്ലാം വല്ലാതെ മാറിപോയി.